
കേരളം കാത്തിരുന്ന വാർത്ത..കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു ഗതാഗതമന്ത്രി
കേരളത്തെ പിടിച്ചു കുലുക്കിയ വിസ്മയയുടെ ആത്മഹ ത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു ഗതാഗതമന്ത്രി. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍.
വിസ്മയയുടെ മ രണത്തെത്തുടര്ന്ന് സസ്പെന്‍ഷനിലായിരുന്നു കിരണ്‍ കുമാര്‍. അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഈ പിരിച്ചുവിടല്‍. ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിച്ചത്.ആദ്യമായിട്ടാണ് ഭാര്യയുടെ മര ണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് .

ആദ്യമായിട്ടാണ് ഭാര്യയുടെ മര ണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് .
കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേ ഷനിലായിരുന്നതിനാല് പെന്‍ഷനും അര്‍ഹതയുണ്ടാവില്ല എന്നും അറിയാൻ കഴിയുന്നു

കിരണിനെതിരെ വിസ്മയയുടെ ആത്മ. ഹത്യയെത്തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സര്‍വീസ് നിയമപ്രേകാരം സ്ത്രീ വിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗ നീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടൻ കഴിയും . അതനുസരിച്ചാണ് കിരണിനെതിരെയും നടപടി യെടുത്തതെന്ന് ഗതാഗതമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീ ധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് സർക്കാർ നി യമം . അതിനാല്‍ക്കൂടിയാണ് കിരണിനെതിരെ പിരിച്ചു വിടല്‍ നടപടി വന്നത്.

45 ദിവസം മുൻപ്കേസില് കിരണിനെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായി കിരണിനെ സസ് പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്പെ ന്ഷന് കാലാവധി പൂര്‍ത്തിയായി. അന്വേഷണ പ്രകാരം സംശയാ തീതമായി കിരണ്‍ കുറ്റം ചെയ്തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഈ പിരിച്ചുവിടല്‍ എന്നും ഗതാഗത മന്ത്രി കുട്ടിച്ചേർത്തു45 ദിവസം മുൻപ്കേ സില് കിരണിനെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായി കിരണിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സസ് പെന്ഷന് കാലാവധി പൂര്‍ത്തിയായി. അന്വേഷണ പ്രകാരം സംശയാതീതമായി കിരണ്‍ കുറ്റം ചെയ്തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഈ പിരിച്ചുവിടല്‍ എന്നും ഗതാഗത മന്ത്രി കുട്ടിച്ചേർത്തു
മലയാളികൾ മുൻപ് തന്നെ ഈ ആവിശ്യം ഉന്നയിച്ചിരുന്നു.. എന്തായാലും മലയാളികൾ കേൾക്കാൻ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്